കൊല്ലപ്പെട്ടവരുടെ എണ്ണം ഇനിയും ഉയരാമെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 150 ലധികം ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ പലരുടെയും നില ഗുരുതരമാണ്
അഫ്ഗാൻ സുരക്ഷാ സേനയുടെ വിഭാഗമായ പബ്ലിക് പ്രൊട്ടക്ഷൻ ഫോഴ്‌സിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് അധികൃതര്‍ അറിയിച്ചു.